ചരിത്രം ...ഉറങ്ങുന്നു...ഈ മരുഭൂവില്...
കലഹിക്കുന്നു..ജീവിതം..പകരം..
ഞങ്ങള് സംപന്നരായിരുന്നു
- എന്ന് വൃദ്ധര്..
ഞങ്ങള്..പണക്കാരായി ജനിച്ചു
എന്ന് യുവാക്കള്..
അത് കൊണ്ടു അവര് നൂറ്റി പത്തില് കാര് ഓടിക്കുന്നു.
പ്രണയമോ..? അതെവിടെ കിട്ടും..എത്ര വില..
എത്ര കൊടുക്കാനും തയ്യാര്... എന്ന് എല്ലാവരും...
പ്രഭാതത്തില്...പ്രദോഷത്തില് ... ഉച്ചത്തില്
ദൈവത്തെ വിളിച്ചു നിരാശരവുന്ന കോളാമ്പികള്
.....എവിടെ അവന്?
No comments:
Post a Comment